ലോക്‌ഡൗണിനെത്തുടർന്ന് നിർത്തിയിരുന്ന ആഭ്യന്തര വിമാന സർവീസുകൾ തിങ്കളാഴ്ച പുനരാരംഭിച്ചത്. ഹൈദ്രാബാദ്, ബെംഗളുരു, പൂനെ, ഡൽഹി, ചെന്നൈ, മുംബൈ സെക്ടറുകളിലേയ്ക്ക് സർവീസ് നടത്തി യെങ്കിലും ആളുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുള്ളത് കമ്പനികള്‍ക്ക് വലിയ ബാധ്യതയായേക്കും.
രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളെയും ബന്ധപ്പെടുത്തിയാണ് അഭ്യന്തര സര്‍വീസ് മെയ് 25 മുതല്‍ ആരംഭിക്കുന്നത്. യാത്രക്കാരോട് കൊവിഡ് നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെടില്ലെന്നും വ്യോമയാന മന്ത്രി വ്യക്തമാക്കി
ക്വാറന്റൈൻ സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് തീരുമാനം എടുക്കാമെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു.
വിമാന സർവീസുകകൾ തിങ്കളാഴ്ച പുനരാരംഭിക്കാനിരിക്കെയാണ് മാർഗരേഖ പുറത്തിറിക്കിയത്
കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ആഭ്യന്തര, വിദേശ സർവീസുകൾ ഉടൻ ആരംഭിക്കേണ്ടെന്ന് തീരുമാനം എടുക്കുകയായിരുന്നു
മെയ് പകുതിയോടെ വിമാന സർവീസ് തുടങ്ങാനാകുമെന്നാണ് വിമാനത്താവള അതോറിറ്റിയുടെ പ്രതീക്ഷ